ഇന്നത്തെ ചിന്താവിഷയം

തൂണിലും തുരുമ്പിലും ഈശ്വരന്‍ ഉണ്ടെന്നു നമ്മള്‍ സമ്മതിക്കുന്നു. പക്ഷെ ഈശ്വരനെ നാം നമ്മുടെ ഉള്ളില്‍
പ്രതിഷ്ടിക്കുന്നില്ല. വീട് വയ്കുമ്പോള്‍ പൂജാമുറി പണിയുകയും ഭഗവാനെ അവിടെ പ്രതിഷ്ടിക്കുകയും
ചെയ്യുന്നു. പക്ഷെ മനസ്സില്‍ അപ്പോഴും ഇല്ല. മനസ്സില്‍ ഉള്ളത് അയല്പക്കാകരന്റെ വീടിനെകള്‍ വലുതായോ?
ബാത്രൂം ഫിടിങ്ങ്സ് ഇത്രയും മതിയോ? ലോണ്‍ ഇനി അടച്ചു തുടങ്ങണമല്ലോ, അങ്ങിനെ ഉള്ള നൂറു നൂറു
ചിന്തകളാണ്. ഇത്രയും ചിന്തകളാണ് ഞാന്‍ അടക്കമുള്ള സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ . കേരളം ഇന്നു ഒരു
യഥാര്ത്ഥ ഉപഭോഗ സംസ്ഥാനം ആയി മാറിയിരിക്കുന്നു. ഇന്നു ലോകത്തില്‍ ലഭിക്കുമ്മ എല്ലാ അടംഭാര വസ്തുകളും
കേരളത്തിലെ മാര്‍ക്കറ്റില്‍ ലഭ്യമാണ്. തൊഴിലുരപുണ്ടോ, വരുമാനമുണ്ടോ എന്നുള്ളത് ഒരു പ്രസ്നാമല്ല. ഉപഭോഗ
സംസ്കാരത്തിന്റെ ഒരു നെര്‍കാഴ്ച എന്നോണം എല്ലാം എല്ലവ്ര്കും അവസ്യമുള്ള വസ്തുക്കളായി മാറിയിരിക്കുന്നു. ബൈക്ക്,
കാര്‍, വിലകൂടിയ മൊബൈല് ഫോണുകള്‍, ഇന്റര്നെറ്റ് കന്നെക്ട്വിടി ഉള്ള ലപ്റൊപുകള്‍ ഇവയെല്ലാം ഒരു സരസരി
മലയാളിയുടെ അവശ്യ വസ്തുക്കലയിരികുന്നു. സ്വന്തം അവസ്യത്തെ തിരിച്ചരിഞ്ഞല്ല ഇഅവയൊന്നുമ്
ഉപയോഗിക്കുന്നത്. സമൂഹത്തില്‍ മാന്യമായി ജീവിക്കനല്ല ആഹ്ന്കരതോടെ ജെവിക്കനാണ് ഇവയെല്ലാം അവസ്യമില്ലാതെ
സ്വന്തമാക്കുന്നത്. ഇതിനൊക്കെ ഉള്ള പണം പുതു തലമുറയുടെ കൈകളില്‍ എവിടെ നിന്നും വരുന്നു എന്ന്
ചിന്തികുംബോഴാണ് ഈ പ്രസ്നാതിന്റെ വ്യാപ്തി മനസ്സിലാകുന്നത്. നാട്ടില്‍ തോഴിളില്ലയ്മയല്ല ഇപ്പോഴത്തെ ഒരു
പ്രശ്നം. പ്രടെസികമായി ഒരു അവലോകനം നടത്തിയാല്‍ ഓരോ ചെരുപക്കാരനും ഇന്നു എന്തെങ്കിലും തൊഴില്‍
മഘലകളില്‍ വ്യപ്രുതനാണ്. ഇപ്പോഴത്തെ അവസ്ഥ വച്ചു ഒരുപാടു തൊഴില്‍ അവസരങ്ങളും ഉണ്ടെന്നു
മനസിലാക്കാം. പക്ഷെ പ്രശ്നം അവന് കിട്ടുന്ന വരുമാനം തികയുന്നില്ല എന്നുള്ളതാണു. വരുമാനം എവിടെ
പോകുന്നു. നിര്‍മാണ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരുവന്റെ വരുമാനം സരസരി 400രൂപയ്ക്‌ മുകളില്‍ ആണ്. എന്ന്
പറഞാല്‍ മാസം 20ദിവസം പണി ചെയ്താല്‍ തന്നെ 8000രൂപ വരും. 20 വയസ്സ് കഴിഞ്ഞ ഒരു
സാദാരണ ചെരുപകരന്റെ വരുമാനം ആണ് ഈ പറയുന്നതു. ഈ പണം മുഴുവന്‍ പോകുന്നത് അര്ഭാട
ജീവിതതിലെക്കാന്( എല്ലാവരും അങ്ങിനെ എന്നല്ല)അവന് സന്ച്ചരിക്കാന്‍ ഒരു ബൈക്ക് അത്യാവശ്യം എന്ന് തോന്നും. കമ്പനികള്‍ മല്സരിക്കുകയാണ്. ലോണ്‍ കൊടുക്കാന്‍.
അങ്ങിനെ ലോണ്‍ എടുത്തു ബൈക്ക് വാങ്ങും. പിന്നെ മൊബൈല് ഫോണുകള്‍. വിനോദ യാത്രകള്‍. അര്ഭടതിന്റെയും സുഗ്ച
ജീവിതത്തിന്റെയും മറ്റു മേഘലകള്‍. അപ്പൊ കിട്ടുന്ന പണം തികയാതെ വരുന്നു. പിന്നെ ഉള്ള ജോലി ഉപേക്ഷിച്ചു
കൂടുതല്‍ പണം കിട്ടുന്ന മേഘലകളിലെക്കുള്ള ഓട്ടം തുടങ്ങുകയായി. അവിടെ തുടങ്ങുന്നു അവന്റെ യഥാര്‍ത്ഥ
ജീവിത രേഖ. ഇതു ഇന്നു സമൂഹത്തില്‍ കാണുന്ന ഒരു നിത്യ കാഴ്ച ആണ്. ആരാണു ഇതിന്റെ എല്ലാം ഉത്തരവാദി. പുതു
തലമുറ ആണോ. ഒരിക്കലും അവരെ കുറ്റം പറയന്‍ പറ്റില്ല. മാദ്ധ്യമങ്ങളും സമൂഹവും പുതു തലമുറ
എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഒരു സ്കെത്ച്ച് ഉണടക്കുന്നുണ്ട്. അവന്‍ അല്ലെന്കില്‍ അവള്‍ എങ്ങിനെ ആയിരിക്കണം
പഠിക്കേണ്ടത്‌, ജോലി ചെയ്യേണ്ടത്, എന്ത് തരം ഡ്രസ്സ്‌ ആണ് വേണ്ടത്, എന്ത് ഭക്ഷണം കഴിക്കണം, എന്ന്
മുതല്‍ എല്ലാ കാര്യങ്ങല്കും ഒരു മരങ രേഗ്ച ഉണ്ടാക്കി കഴിഞ്ഞു . പക്ഷെ അവയെല്ലാം അപ്പര്‍ മിട്ട്ലെ ക്ലാസിനു
ഉള്ളതാനെന്നതാണ് സത്യം. ഒരു സരസരി വരുമാനക്കാരന്‌ എതിപിടിക്കവുന്നതല്ല കന്നന്ചിപിക്കുന്ന
പരസ്യതിലൂടെയും മറ്റും നാം കാണുന്ന പല ഉപഭോഗ വസ്തുക്കളും. ഇവയില്‍ പലതും നമുക്കു
അവസ്യമില്ലത്തത് ആണെന്നുള്ളതാണ് മറ്റൊരു സത്യം. ഒരു മൊബൈല് കമ്പനി ഉടെ പരസ്യം ഞാന്‍ ഒര്കുന്നു.
ഞങ്ങളുടെ മൊബൈലില്‍ നിങ്ങള്‍ക്‌ വേണ്ട അറുപതോളം കാര്യങ്ങല്‍ ഉള്പെടുതിയിരിക്കുന്നു. കൊല്ലം നല്ലത് തന്നെ.
ഒരു മൊബൈലിന്റെ ഉപയോഗം കോള്‍ വിളിക്കുക വരുന്ന കോള്‍ അറ്റന്‍ഡ് ചെയ്യുക, ഫോണ്‍ ബുക്ക്, സംസ്, തുടങ്ങി
അത്യാവശ്യം ചില കാര്യങ്ങളെ ഉള്ളു. അത് എത്ര കൂടിയാലും പത്തോ പതിനഞ്ഞോ കാര്യങ്ങളില്‍ കൂടില്ല. പക്ഷെ
നമുക്കു അവസ്യമില്ലെന്കിലും കൂടുതല്‍ പണം കൊടുത്തു അറുപതോളം കാര്യങ്ങല്‍ ചെയ്യാവുന്ന മൊബൈല് വാങ്ങുന്നു.
ഇതു മൊബൈലിന്റെ മാത്രം കാര്യം അല്ല എല്ലാ കാര്യങ്ങളിലും നമുക്കു ഇതു കനം കഴിയുന്നു. ഇതു തന്നെ യാണ് എനിക്ക് തോന്നുന്നു ഞാന്‍ അടക്കമുള്ള സമൂഹത്തിന്റെ അരക്ഷിതവസ്തയ്ക് കാരണം.
സംമോത്തില്‍ ആര്‍ഭാടമായി ജീവിക്കാന്‍ കൂടുതല്‍ പണം തേടി ഉള്ള അലച്ചില്‍. ഇതിനിടയില്‍ ഈശ്വരനെ പണം
ഉണ്ടാക്കാനുള്ള ഒരു സഹായി എണ്ണ നിലയില്‍ കൂടെ കൂട്ടുന്നു. ഈശ്വരനെ പല വഴിയിളുടെ ദര്‍ശിക്കാന്‍ ശ്രമിക്കുന്നു.
അതിന് കുരുക്ക് വഴികള്‍ തേടുന്നു. അങ്ങിനെ സ്വാമി യെന്നും ആചാര്യന്‍ എന്നും പല പേരിലും അറിയാപെടുന്നവരുടെ
സമീപത്തു, സ്വന്തം മക്കളുടെയും, കൂട പിരപിന്റെയും, ഭാര്യയുടെയും ഭര്‍ത്താവിന്റെയും, പരാതികളും
കഷ്ടതകളും നീകി തരണം എണ്ണ അപേക്ഷയുമായി എത്തുന്നു. അവരതിനെ അധ്യത്മികതയുടെ പരിവേഷം
നല്കി ഏറ്റെടുത്ത് സാമ്പത്തിക ലാഭം ലക്ഷ്യമാക്കി പരിഹാരം നിര്ടെസിക്കുന്നു. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യം
ഇല്ല. എല്ലാവരും ഒരു അരക്ഷിതവസ്തയിലാണ്. കാരണം നമ്മുടെ സാമ്പത്തിക അച്ചടക്കമില്ലയ്മയും, കുടുംബ
വ്യവസ്ഥകളിലെ സിധിലീകരണവും ആണ്. ഈസ്വ്രനെ പൂജാമുറിയില്‍ ഇരുതിയ സേസം നമ്മുടെ ഉള്ളിലുള്ള എസ്വരനെ
തേടി അലയുന്ന കാഴ്ച കാണുന്നത് അതുകൊണ്ടാണ്. അതിനിടയില്‍ അപരന്റെ സുഘമോ സന്കടമോ അന്വേഷിക്കാന്‍
നേരമില്ലതയിരിക്കുന്നു. ഒരു തത്വ ശാസ്ത്രത്തിലും ഈശ്വരന്‍ സ്നേഹം അല്ല എന്ന് പറയുന്നില്ല

Comments